ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി :ഹിന്ദു ഐക്യവേദി

ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി :ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ക്ഷേത്ര ഉത്സവങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്നു ഹിന്ദു ഐക്യവേദി. പരമ്പരാഗതമായി നടത്തിവരാറുള്ള ക്ഷേത്ര ഉത്സവങ്ങൾക്ക് പിണറായി സർക്കാർ നിരന്തരംനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കാനും വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനുമാണെന്ന് ഹിന്ദു ഐക്യവേദി പത്രസമ്മേളനത്തിൽ ആരോപിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെ 35 ഓളം മഹാക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നൽകിവരുന്ന ഗാർഡ് ഓഫ് ഓണറിന് പണം ഈടാക്കുക, ആന എഴുന്നള്ളത്ത്, ക്ഷേത്ര ഉത്സവങ്ങളിൽ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുക തുടങ്ങിയ ആചാര അനുഷ്‌ഠാനങ്ങളിലെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സർക്കാരും ദേവസ്വം ബോർഡുകളും…

മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ് വിടവാങ്ങി
|

മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങ് വിടവാങ്ങി

ശരീഫ് ഉള്ളാടശ്ശേരി ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം.2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, ഇക്കൊല്ലമാദ്യം രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ…

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു
|

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന്  ശശി തരൂർ

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഈഞ്ചക്കൽ മേൽ പാലത്തിൽ, കൂടുതൽ തൂണുകൾ വേണമെന്ന് ജനങ്ങളുടെ ആവശ്യം നേടിയെടുക്കുവാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിൽ കാണുമെന്ന് ശശി തരൂർ എംപി പറഞ്ഞു. ജംഗ്ഷനിൽ ഇരുവശവും ഒരുപോലെ തൂണുകൾ നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം നേടിയെടുക്കുവാൻ തന്റെ എല്ലാ പിന്തുണയും ആൻറണി രാജു എംഎൽഎ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഈഞ്ചക്കൽ ബൈപ്പാസ് യൂണിറ്റ് ഈഞ്ചക്കൽ മേൽപ്പാലം യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിച്ച വ്യക്തികളെയും സമരസമിതി നേതാക്കളെയും ആദരിക്കുന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട്…

പോപ്പീസ് ബേബി കെയര്‍ നാല് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു

പോപ്പീസ് ബേബി കെയര്‍ നാല് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു

കൊച്ചി: മുന്‍നിര ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നാലു പുതിയ എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തും തൃശൂര്‍ ജില്ലയിലെ ചാവക്കാടുമാണ് രണ്ടു വീതം സ്റ്റോറുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ പോപ്പീസ് സ്റ്റോറുകളുടെ എണ്ണം 81 ആയി. 2026 സാമ്പത്തിക വര്‍ഷം പുതുതായി 42 സ്റ്റോറുകള്‍ ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി തുറന്ന് ആകെ സ്റ്റോറുകളുടെ എണ്ണം 118ലെത്തിക്കാനാണ് പദ്ധതി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ…

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായി
|

ഒല സ്‌റ്റോര്‍ കാട്ടാക്കടയില്‍ തുറന്നു; എണ്ണം നാലായിരമായി

തിരുവനന്തപുരം: ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി കാട്ടാക്കട കിള്ളി കൊല്ലിയില്‍ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്താകെ പുതുതായി 3200 സ്റ്റോറുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടാക്കടയിലും സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിത്. ഇതോടെ രാജ്യമാകെ ഒല സ്‌റ്റോറുകളുടെ എണ്ണം നാലായിരം എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പുതുതായി കൂടുതല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ക്കൂടി ഒലയുടെ സ്റ്റോറുകള്‍ തുറന്നുവരുകയാണ്. സ്‌റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്1 മോഡലുകള്‍ക്ക് 25,000 രൂപ വരെ ഗുണംലഭിക്കുന്ന ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഒല എസ്1 എക്‌സിന്…

എം ടി വാസുദേവൻ നായർ അന്തരിച്ചു :ആദരാജ്ഞലികൾ

എം ടി വാസുദേവൻ നായർ അന്തരിച്ചു :ആദരാജ്ഞലികൾ

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്നു.നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത…

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

Gk pillai ഫൌണ്ടേഷന്റെ 2024 ലെ അവാർഡുകൾ പ്രഖാപിച്ചപ്പോൾ അപ്പുവിന്റെ ഒഴിവുകാലം, എന്ന ഹ്രസ്വചിത്രം ഏറ്റവും നല്ല ചിത്രം, നല്ല സംവിധായകൻ മികച്ച നടി, മികച്ച ബാല തരം എന്നീ വിഭാഗങ്ങളിൽ 4 അവാർഡുകൾ നേടി.തിരുവന്തത്തെ അറിയപ്പെടുന്ന സാഹുഹിക പ്രവർത്തകയും, എഴുത്തു കാ രിയുമാണ് ജയശ്രീ ഗോപാലകൃഷ്ണൻ. Madhav മുരളി കൊച്ചു മകനും

കൽക്കി മഹായാഗം2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും

കൽക്കി മഹായാഗം2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും

തിരുവനന്തപുരം:-ദേവശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം തെങ്കവിള കോട്ടുകാൽ ദേവി ക്ഷേത്രത്തിൽ നടത്തുന്ന മഹായാഗം 2025 ജനുവരി 25 ന് തുടങ്ങി 30 ന് അവസാനിക്കും. ജനുവരി വൈഗുന്നേരം 5 മണിക്ക് ശ്രീപദ്മനാഭസ്വാമി ദേവി ക്ഷേത്രസന്നതിയിൽ നിന്നും ദീപം തെളിയിച്ച് തെങ്കവിള ദേവി ക്ഷേത്രസന്നതിയിൽ എത്തിക്കും .തുടർന്ന് യാഗാചാര്യൻ സ്വാമിജി സദ്ഗുരു മാടാതിപതി വ്യാസപരമാത്മംമഠം ശിവയോഗിയെ പൂർണകുമ്പം നൽകി സ്വീകരിക്കും 26 രാവിലെ മുതൽ മഹായാഗത്തിനി തുടക്കം കുറിക്കുന്നതും ജനുവരി 29 ന് വൈഗുനേരം യാഗശാല അംഗ്‌നിക്കി…

സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്

സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്‌ വൈകിട്ട് 5.00 മണിമുതൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്. ‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്. ഒന്നാം സമ്മാനം…