கணவன் மனைவி தகறாறு: துண்டு துண்டாக வெட்டி கொன்ற கணவன்

கணவன் மனைவி தகறாறு: துண்டு துண்டாக வெட்டி கொன்ற கணவன்

அஞ்சு கிராமம் பால்குளம் அரசு குடிசை மாற்று வாரிய வீட்டில் மனைவி மரியசத்யாவை (30) துண்டு துண்டாக வெட்டிக்கொன்று மூன்று பேக்கில் அடைத்து கடத்த முயன்றபோது நாய் கவ்வி பிடித்ததால் மாட்டிகொண்ட கணவன் மாரிமுத்து (35)கைது செய்ய போலீசார் நடத்திய விசாரணையில் நெல்லை மாவட்டம் பாளையங்கோட்டை பகுதியை சேர்ந்தவர் என்பதும் கடந்த ஒரு மாதத்திற்கு முன்பு தான் இந்த குடியிருப்பு வந்ததாக கூறப்படுகிறது.

ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കം : ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കം : ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കന്യാകുമാരി : ഭാര്യയും ഭർത്താവും തമ്മിലെ വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കന്യാകുമാരി സ്വദേശി മരിയസത്യ ( 30 ) ആണ് കൊല്ലപ്പെട്ടത് . കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് സംഭവം. ഭാര്യയെ വെട്ടി കഷ്ണങ്ങളായി ചാക്കുകളിലാക്കി കടത്താൻ ശ്രമിച്ച നെല്ലായി ജില്ലയിലെ പാളയേങ്കോട്ടൈ സ്വദേശി ഭർത്താവ് മാരിമുത്തു (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് പ്രതി കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലെ വസതിയിൽ എത്തിയതെന്നും പോലീസ് പറയുന്നു.

ഹൃദ്രോഗ ചികിത്സയിലൂടെ 1000 കുരുന്നുകൾക്ക് പുതു ജീവിതം; എസ് എ ടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് ചരിത്ര നേട്ടം

ഹൃദ്രോഗ ചികിത്സയിലൂടെ 1000 കുരുന്നുകൾക്ക് പുതു ജീവിതം; എസ് എ ടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗത്താൽ മരണത്തിൻ്റെ വക്കിൽ കഴിഞ്ഞവർ ഉൾപ്പെടെ 1000 കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ നടത്തിച്ച് എസ് എ ടി ആശുപത്രിയുടെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം. 2007- സർക്കാർ മേഖലയിൽ ആദ്യമായി ആരംഭിച്ച എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഈ നേട്ടത്തിലൂടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതു ചരിത്രം കുറിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിരന്തരമായ ഇടപെടൽ എസ് എ ടി ആശുപത്രിയുടെ ചരിത്രനേട്ടത്തിന് പ്രധാന വഴിത്തിരിവായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി…

: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”

: கோடிக்கணக்கில் செலவழித்து அரசு நடத்தும் கண்காட்சிகளில் பயன்படுத்தப்படும் அரசு சாரா பிராண்டுகள் – “கஜானாவுக்கு பெரும் இழப்பு”

(டி. அஜித் குமார்) திருவனந்தபுரம்: அரசு, பல கோடி ரூபாய் செலவழித்து, அதிகளவில் பணம் செலவழிக்கும் போது, ​​அரசு மற்றும் அரசு துறைகளில் உற்பத்தி செய்யப்படும் பொருட்களை, கேன்டீன்கள் மற்றும் இதர விற்பனைக் கூடங்களில் கட்டாயம் பயன்படுத்த வேண்டும் என்ற புதிய சட்டத்தை அமல்படுத்த வேண்டும் என்ற கோரிக்கை வலுத்துள்ளது. கண்காட்சிகள். கேரா, மில்மா, சிவில் சப்ளைஸ் கார்ப்பரேஷன், குடும்பஸ்ரீ பொருட்கள் போன்ற பிற அரசுத் துறைகளால் உற்பத்தி செய்யப்படும் பொருட்களை அரசு கஜானாவிற்கு பயன்படுத்துவதன் மூலம்.அதிக…

കോടികൾ ചിലവിട്ട് സർക്കാർ നടത്തുന്ന മേളകളിൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാന ബ്രാന്റുകൾ- “ഖജനാവിന് വൻ നഷ്ടം “

കോടികൾ ചിലവിട്ട് സർക്കാർ നടത്തുന്ന മേളകളിൽ ഉപയോഗിക്കുന്നത് അന്യ സംസ്ഥാന ബ്രാന്റുകൾ- “ഖജനാവിന് വൻ നഷ്ടം “

( ഡി. അജിത് കുമാർ ) തിരുവനന്തപുരം : കോടികൾ ചിലവഴിച്ച് സർക്കാർ പല മേളകളും നടത്തുമ്പോൾ, മേളകളോട് അനുബന്ധിച്ച് നടത്തുന്ന ക്യാന്റിനുകളിലും, മറ്റു വില്പന സ്റ്റാളുകളിലും സർക്കാർ – അർദ്ധ സർക്കാർ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ നിർബന്ധമായും ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമം നടപ്പിലാക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുന്നു. സർക്കാരിന്റെ ഇതരവകുപ്പുകളായ കേരഫെഡ്, മിൽമ, സിവിൽ സപ്ലൈസ് കോർപറേഷൻ, കുടുംബശ്രീ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതോടു കൂടി സർക്കാർ ഖജനാവിലേക്ക് കൂടുതൽ തുക ലഭിക്കും എന്നുള്ളത്…

ചികിത്സാ ചെലവ് പകുതിയോളം കുറയ്ക്കാനായി: മന്ത്രി വീണാ ജോര്‍ജ്

ചികിത്സാ ചെലവ് പകുതിയോളം കുറയ്ക്കാനായി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചറിനേക്കാള്‍ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു വര്‍ഷം 1600 കോടിയിലധികം…

ലീന തിയേറ്റർ സുവർണ ജൂബിലിഭരതം 2024 ഇന്ന്

കോട്ടക്കൽഅഞ്ചു പതിറ്റാണ്ടു മുൻപ് കോട്ടക്കലിൽ നല്ലൊരു സിനിമ തീയേറ്റർ വരണണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായി 1974 ഡിസംബറിൽ, ആയുർവേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കലിന്റെ മണ്ണിൽ എം കെ രാമുണ്ണിനായർ എന്ന മാനുക്കുട്ടൻ നായർ ലീന തീയേറ്റർ ആരംഭിച്ചു.പ്രേം നസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളായി നിറഞ്ഞാടിയ എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രമായ അങ്കത്തട്ട് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ച സിനിമ.കളർ സിനിമകൾ പ്രചാരത്തിലായി തുടങ്ങിയ കാലഘട്ടത്തിൽ ആണ് ലീന തിയേറ്ററിൻ്റെ തുടക്കം. കാലാനുസൃതമായ മാറ്റങ്ങൾക്കു അനുയോജ്യമായ തരത്തിൽ പിന്നീട് വന്ന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുകൊണ്ട്,…

பல்கலைக்கழக ஓய்வு பெற்ற ஆசிரியர் மன்ற சிறப்பு விருது அறிவிக்கப்பட்டுள்ளது

பல்கலைக்கழக ஓய்வு பெற்ற ஆசிரியர் மன்ற சிறப்பு விருது அறிவிக்கப்பட்டுள்ளது

திருவனந்தபுரம்: பல்கலைக் கழக ஓய்வு பெற்ற ஆசிரியர் மன்றம் நிறுவிய முதல் சிறப்பு விருது நான்கு பேருக்கு வழங்கப்படுகிறது. கேரளாவில் உள்ள பல்கலைக்கழகங்களில் இருந்து ஓய்வு பெற்ற ஆசிரியர்களில் இருந்து தேர்ந்தெடுக்கப்பட்டவர்களுக்கு இந்த விருது வழங்கப்படுகிறது. அறிவியல் மற்றும் தொழில்நுட்பம், சமூக அறிவியல், கலை மற்றும் மனிதநேயம் ஆகிய பிரிவுகளில் நான்கு விருதுகள் நிர்ணயிக்கப்பட்டுள்ளன.முன்னாள் துணைவேந்தர் டாக்டர் எம்.ஜி. பல்கலைக்கழகம். சபுடோமாஸ், கேரள பல்கலைக்கழகத்தின் முன்னாள் டீன்கள் டாக்டர். ஜி. தேவராஜன், டாக்டர். எம். ஷரங்கதரன், கண்ணூர்…

கூட்டுறவு ஓய்வூதியர்கள் காலவரையற்ற போராட்டம், தர்ணா மற்றும் மார்ச்  19 இல்

கூட்டுறவு ஓய்வூதியர்கள் காலவரையற்ற போராட்டம், தர்ணா மற்றும் மார்ச் 19 இல்

திருவனந்தபுரம்: ஓய்வூதிய சீர்திருத்த அறிக்கையை நிராகரிக்க வேண்டும். கூட்டுறவு ஓய்வூதியதாரர்களுக்கு டி. அனுமதி A. குறைந்தபட்ச ஓய்வூதியம் மற்றும் அதிகபட்ச ஓய்வூதிய வரம்புகளை அதிகரிக்கவும். மருத்துவக் காப்பீட்டுத் திட்டத்தை அமல்படுத்தக் கோரி வரும் 19-ம் தேதி காலை 10 மணிக்கு கூட்டுறவு ஓய்வூதிய வாரியம் முன்பு கண்டன ஊர்வலம் மற்றும் தர்ணா நடைபெறுகிறது. சிஐடியு மாநில செயலாளர் கே.எஸ்.சுனில்குமார் துவக்கி வைத்து சிறப்புரையாற்றினர் கூட்டுறவு ஜனநாயகப் பேரவைத் தலைவர் கரகுளம் கிருஷ்ணபிள்ளையும் நடத்துவார் என்று மாநிலச் செயலர்…

2024 കേരള വന നിയമഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും കർഷകവിരുദ്ധവും

2024 കേരള വന നിയമഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും കർഷകവിരുദ്ധവും

നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികൾ സമൂഹത്തിൻ്റെയും ജനങ്ങളുടെയും പുരോഗതിക്കും നന്മക്കും വേണ്ടിയായിരിക്കണം എന്നിരിക്കെ, ഈ നിയമം, അന്യായമായ വ്യവസ്‌ഥകൾ ഉൾക്കൊള്ളിക്കുന്നുവെന്നും, ആയ വ്യവസ്ഥകൾ കേരളത്തിലെ ഫോറെസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് അമിതമായ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും നൽകുന്നതുമാകുന്നു. കേരള വന നിയമ ഭേദഗതിയിലെ ആശങ്കയുണർത്തുന്ന 52, 63, 69 വകുപ്പുകൾ എന്നീ വകുപ്പുകളിലെ ഭേദഗതികൾ ഒരേ സമയം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവും, കർഷകവിരുദ്ധവും ആകുന്നു എന്നുമാത്രമല്ല, ഒരു പക്ഷെ ഒരു “ഫോറെസ്‌റ്റ് ഗുണ്ടാ രാജ് വരെ നാട്ടിൽ നിലവിൽ വരുവാൻ സാധ്യത നൽകുന്ന…